ശ്രീബുദ്ധൻ പ്രഭ ചൊരിയും പ്രവേശനകവാടം

അഹിംസയുടെയും കാരു ണ്യത്തിന്റെയും സ്നേഹത്തിന്റെം പ്രഭ ലോകത്ത്ചൊരിഞ്ഞ ശ്രീബു ദ്ധൻ,നൂറ്റാണ്ടുകൾക്ക്ശേഷവും മനു ഷ്യമനസുകളെ സ്വാധിച്ചുകൊണ്ടി രിക്കുന്നുഎന്നതിന്റെ നേർസാക്ഷ്യമാണ് അനൂപിന്റെ വീട്ടിലെപ്രവേശ നകവാടം.ആലപ്പുഴ – തണ്ണീർമുക്കം റോഡിൽ കാവുങ്കൽ ക്ഷേത്രത്തിന് വടക്ക് ഭാഗത്തെ അനൂപിന്റെ ഇത എന്ന വീടിന്റെ ഗേറ്റിലാണ് ആൽ മരച്ചുവട്ടിൽ തപസനുഷ്ഠിക്കുന്ന ഗൗ തമ ബുദ്ധന്റെ ചിത്രംടി.എൻ.സി ക ട്ടിംഗിലൂടെ തെളിഞ്ഞുനിൽക്കുന്നത്. ആൽമരത്തെ ചുറ്റിപ്പടർന്ന വള്ളിച്ചെടിയും പാറിപ്പറക്കുന്ന പറവ കളെയും ഒപ്പം കാണാം.
റോഡിലൂടെ സഞ്ചരിക്കുന്ന യാ ത്രക്കാരിലും വീട്ടിലെത്തുന്ന അതിഥി കളിലും, ലോകത്തിന്റെവെളിച്ചമായി തീർന്ന ശ്രീബുദ്ധൻ ഒരു നെയ്ത്തി രിയായി തെളിയാൻ ഇത് കാരണ മാകുമെന്നതിൽ സംശയമില്ല. അനൂ പിന്റെ വീട്ടിലേക്ക് കടന്നുചെന്നാലും ശ്രീ ബുദ്ധന്റെ ഓയിൽ പെയിന്റിംഗു കൾ കാണാം.കുട്ടിക്കാലം മുതൽ ത ന്നെ അനൂപിന് ശ്രീബുദ്ധൻ വലിയ ആരാധനയായിരുന്നു.അതുകൊണ്ടു തന്നെവീട്ടിലെത്തുന്നവരെശ്രീബുദ്ധ ന്റെ ശാന്തസ്വരൂപം തന്നെ സ്വാഗ തം ചെയ്യണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.മണ്ണഞ്ചേ രിമുൻ പഞ്ചായത്ത് പ്രസിഡന്റും സി. പി.എമ്മിന്റെ ആദ്യകാല നേതാക്ക ളിൽ ഒരാളുമായപരേതനായപി.കെ. വാസുവിന്റെചെറുമകനാണ്.അനൂപ്.

താമരയുടെ ‘ഇതൾ’
ഇരുമ്പ് ഫ്രെയിം ചരിച്ച് നിർ മ്മിച്ച് അതിൽ ഓട് മേഞ്ഞതാ ണ് ഇതളിന്റെ മതിൽ. അത്പ ണിതുകഴിഞ്ഞപ്പോഴാണ്ഗേറ്റും വ്യത്യസ്തമായിരിക്കണമെന്നചി ന്തഅനൂപിൽപിടിമുറുക്കിയത്. അതിനായിപലരെയുംകൊണ്ട് ഡിസൈൻ വരപ്പിച്ചെങ്കിലും ഒ ന്നും ഇഷ്ടമായില്ല. അപ്പോഴാ ണ് അന്ന് ഏഴാം ക്ലാസുകാരി യയായ മകൾ താമര ശ്രീബുദ്ധ ന്റെ ചിത്രം വരച്ചുനൽകിയത്. അത് എല്ലാവർക്കും ഇഷ്ടമാകു കയും ചെയ്തു. ഒരുവർഷം മുമ്പാ യിരുന്നു അത്.ചിത്ര, നൃത്ത ക ലാവിദ്യാർത്ഥിയും കൂടിയാണ് താമര. മതിലും ഗേറ്റും പോലെ തന്നെ ഇതൾ എന്ന വീട്ടുപേരും ഇഷ്ടപ്പെട്ടതായിപലരും പറയാ റുണ്ടെന്ന് അനൂപാക്ഷ്യപ്പെ ടുത്തുന്നു. അനൂപും ഭാര്യ ശ്രീദേ വിയും മക്കളായ താമരയുംതമ്പു രുവുമാണ്ഇതൾ വീട്ടിലെ താമ സക്കാർ.
ഇതൾ വീടിന്റെ ഗേറ്റിന് മുന്നിൽ താമരയും തമ്പുരുവും

Top